Thursday 9 May 2013


രാത്രികളെ പകലുകളും
പകലുകളെ രാത്രികലുമാക്കുന്ന
നാഥാ..
നിന്റെ മഴകള്‍ എന്റെ കണ്ണുനീരിനു
മറയയിരുന്നു...
നിന്റെ കാറ്റ് എന്‍റെ ഹൃദയത്തിന്
സാന്ത്വനമയിരുന്നു
വിലമതിക്കാന്‍ ആകാത്ത സാന്ത്വനം..
നീറുന്ന ഓര്‍മകളുടെ ഭാണ്ടം
ഞാനിവിടെ നിന്റെ മുന്പില്‍ അഴിച്ചു വെക്കുന്നു..
വീണ്ടും വീണ്ടും അവ സൃഷ്ടിക്കപ്പെടും
എന്നറിഞ്ഞുകൊണ്ടു തന്നെ,
ഇത് ഞാനിവിടെ ഉപേക്ഷിക്കുന്നു
രാത്രികളെ പകലുകളും
പകലുകളെ രാത്രികലുമാക്കുന്ന
നാഥാ..
നിന്റെ മഴകള്‍ എന്റെ കണ്ണുനീരിനു 
 മറയയിരുന്നു...
നിന്റെ കാറ്റ് എന്‍റെ ഹൃദയത്തിന്
സാന്ത്വനമയിരുന്നു
വിലമാടിക്കാന്‍ ആകാത്ത സ്വാന്തനം..
നീറുന്ന ഓര്‍മകളുടെ ഭാണ്ടം
ഞാനിവിടെ നിന്റെ മുന്പില്‍ അഴിച്ചു വെക്കുന്നു..
വീണ്ടും  വീണ്ടും അവ സൃഷ്ടിക്കപ്പെടും
എന്നറിഞ്ഞുകൊണ്ടു തന്നെ,
ഇത് ഞാനിവിടെ ഉപേക്ഷിക്കുന്നു

നിന്റെ പ്രേമം
അതിര്‍വരമ്പുകളുടെ അധീനതയിലാണ്.

തുടര്ച്ചകളില്ലാത്ത കഥകളിലൂടെ
ഞാന്‍ നെയ്തെടുത്തദു
വിചിത്രമായ പാപങ്ങളുടെ തീരവും..

ശപിക്കപെട്ടദിന്റെ വെളിച്ചം മാത്രമാണ്
ഞാനും നീയും

അരണ്ട വെളിച്ചത്തിന്റെ കുറുക്കുവഴികള്‍ എന്നെ തളര്‍ത്തിക്കളയുന്നു

ഉയിര്‍തെഴുന്നെല്പ്പിന്റെ നാളുകളാണ്
കുരിശിലെറ്റുന്നതിനെക്കാള്‍ വേദനാജനകം
അന്ന് പപിയുടെയും പാപത്തിന്റെയും
ചീട്ട് ചിതറി നീങ്ങപ്പെടുന്നു